Story cover for gölgedeki nah çeken üç harfli by cikolatali_pilav
gölgedeki nah çeken üç harfli
  • WpView
    Reads 165
  • WpVote
    Votes 22
  • WpPart
    Parts 1
  • WpView
    Reads 165
  • WpVote
    Votes 22
  • WpPart
    Parts 1
Complete, First published Dec 14, 2021
Susamıştım. Mutfağa gittim ve onu gördüm.

Havadaki eliyle, bana nah çekiyordu.



gerçek hayattan esinlenilmiştir (yalan inanmayın)
All Rights Reserved
Sign up to add gölgedeki nah çeken üç harfli to your library and receive updates
or
Content Guidelines
You may also like
തിരുവഞ്ചിക്കോട് യക്ഷിക്കാവ് by giri_nair74
7 parts Complete
തിരുവഞ്ചിക്കോട് എന്ന ഗ്രാമം ഒരു കാലത്തു തിരുവഞ്ചിക്കോട് മനയുടെ അധീശതയിൽ ആയിരുന്നു. തിരുവഞ്ചിക്കോട് ദേശം എന്നായിരുന്നു അന്ന് പേര്. തിരുവാങ്കുർ രാജ വംശത്തിന്റെ പ്രധാന തന്ത്രിമാർ, പ്രശസ്തരായ മാന്ത്രികന്മാർ ഒക്കെ ആയിരുന്നു അവർ. തമിഴ്നാട് അതിർത്തിയ്ക്കു അടുത്തായിരുന്നു സ്ഥലം. ഇന്നവിടെ അവരുടെ ആരും ഇല്ല. ആ ഇല്ലവും പറമ്പും മാത്രം, ചുറ്റുമുള്ള അവാര്ഡ് വസ്തു എല്ലാം വിട്ടു അവരുടെ കുടുംബം ബാക്കി ഉള്ളവർ ഇന്ത്യ തന്നെ വിട്ടു പോയി. ആ വസ്തു പ്രധാനമായും ഒരു കോൺട്രാക്ടർ ആണ് വാങ്ങിയത്. അയാളുടെ കയ്യിൽ നിന്നും അത് നാല് വലിയ ബംഗ്ലാവ് ആയി പണിതു വാങ്ങി. ഒരാൾ ഒരു പട്ടാളത്തിലെ കേണൽ വിരമിച്ചിട്ടു അവിടെ വന്നു വിശ്രമ ജീവിതത്തിനായി. രണ്ടാമൻ ഒരു ഐ ടി കാരനും അയാളുടെ അച്ഛനും അമ്മയും വിവാഹ മോചനം നേടിയ സഹോദരിയും അവരുടെ 2 വയസ്സുകാരൻ കുഞ്ഞും. അച്ഛനും
സേതുബന്ധനം by jithinua
2 parts Ongoing
ആമുഖം : ഈയിടെ ഒരു ദിവസം എനിക്ക് രാമേശ്വരം പോയി കാണണം എന്നൊരു ആഗ്രഹം തോന്നി. അന്നുരാത്രി തന്നെ, ബാഗുമെടുത്ത് അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളുമായി യാത്രക്കിറങ്ങി. രാമേശ്വരവും ധനുഷ്കോടിയും അടക്കമുള്ള ആ യാത്ര എനിക്ക് ഒരുപാട് അനുഭവങ്ങൾ പങ്കുവച്ച് തന്നു. അവിടെ ചിലവഴിച്ചതിലും കൂടുതൽ സമയം ഞാൻ യാത്രയിൽ ചെലവഴിക്കേണ്ടതായി വന്നു. ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ എനിക്ക് ഞാൻ യാത്ര നടത്തുന്നത് നൂറുവർഷങ്ങൾക്കുമുമ്പ് ആയിരുന്നെങ്കിൽ എങ്ങനെയിരിക്കും എന്നറിയാൻ ഒരാഗ്രഹം. ഞാൻ സഞ്ചരിച്ച വഴികളും സ്ഥലങ്ങളും നൂറുവർഷങ്ങൾക്കുമുമ്പ് എങ്ങനെയായിരുന്നുവെന്ന് പഠിച്ചശേഷം അതിലൂടെ ഞാൻ വീണ്ടും ഒന്ന് യാത്ര ചെയ്തു നോക്കുകയാണ് ഈ യാത്രാവിവരണത്തിലൂടെ.
ഭാര്യ  by SalimaBabu6
4 parts Ongoing
ഭാര്യ. അവൾ സ്വയം ഉരുകി തീരുന്നവൾ. തന്റെ ദുഃഖം പങ്കുവയ്ക്കാൻ കഴിയാതെ വിഷമിക്കുന്നവൾ. ഒരു സ്വന്ത്വനം കൊതിക്കുന്നവൾ ആഗാദമായ അഗ്നിയിൽ വെന്തു നീറുന്നവൾ.. പെണ്ണിന്റെ മനസ്സറിയു.. ഒരു മൗനം വന്നാൽ വാചാലത ഇല്ലാതായാൽ ഒന്നന്വേഷിക്കൂ സ്വന്ദ്വനപ്പെടുത്തു.. ഇല്ലങ്കിൽ കൈവിട്ടു പോയിട്ട് ദുഖിച്ചിട്ട് കാര്യമില്ല. 😔😔 ഭാര്യയുടെ കാര്യമാ നഷ്ടപെടുന്നവർക് അറിയാം അതിന്റെ വേദന. തെറ്റ് കണ്ടു ഒന്ന് പൊട്ടിത്തെറിച്ചാൽ അവൾ ഭാന്തി. ഭാരം... മിണ്ടാതെ സഹിച്ചാൽ അവൾ നല്ലവൾ. വേറെ തുരുത്തു തേടി പോകുന്നവർ ഇതിനെപറ്റി ചിന്തിക്കില്ല എന്നാലും. വേറൊന്നിനെ കൊണ്ടുവരുമ്പോൾ അറിയും പൊരുത്തമില്ലായിമ വന്നുകഴിയുമ്പോൾ.. മനസിലാകും എത്ര ദേഷ്യപ്പെട്ടാലും, ദ്രോഹിച്ചാലും താമസിച്ച് വന്നാലും കൂട്ടുകാരെ കൂട്ടി ഉല്ലസിക്കുമ്പോളും മറന്നു പോകുന്ന ഒന്ന് ഭാര്യ. അവൾ വന്നതും നിൽക്കുന്നതു
പെണ്ണാൾ അവൾ  by SalimaBabu6
1 part Ongoing
പുലരിപ്പെണ്ണാൾ **************** കുളിരും പ്രഭാതത്തിനെന്തിത്ര ഭംഗി ഈറനണിയും ശാലീനകന്യാസമാനം; നാണം കുതിർത്ത വദനം പാതി കൂമ്പി ആകെ നനഞ്ഞവൾ മൃദുസ്മേരയായ്! മറ്റാരുമുണരും മുൻപേ ഏറ്റ് ദിനാരംഭ- മൊരുക്കാറുണ്ട് നിത്യം ലോകനന്മയ്ക്ക്, മടുപ്പേതുമില്ലാതെ,ഫലമിച്ഛിക്കാതെയും കർമ്മങ്ങളതി മികവിൽ തീർത്തിരുന്നു! അജ്ഞാതമേതോ സങ്കടമലട്ടുന്നതാൽ പുലരിപ്പെണ്ണാളിനാദ്യം തെളിമ കുറവ്, സ്വതവേ അഭൗമകാന്തിയണിയുന്നവൾ ഇന്നെന്തേ മുഖം കറുപ്പിച്ചു മൗനമാണ്ടു! ക്ഷീണമാർന്ന് ശ്യാമയാമവൾ പതിയെ നീൾമുടി കോതിയൊതുക്കി കെട്ടി, രാവിന്നിരുൾ ഞൊറി വകഞ്ഞു മാറ്റി നീരാടിയുന്മേഷമേറ്റാൻ മന്ദമിറങ്ങി!!! കിഴക്കേ മഴക്കുളത്തിന്നാഴക്കയം തണുപ്പിൻ തീരാത്ത പടവുകളോടെ കൊതിപ്പിക്കെ പ്രഭാതപ്പൂമേനിയാൾ ആകെ മുങ്ങി നനഞ്ഞു വിറച്ചു നിന്നു! തങ്കമെന്നപോലവൾ തിളങ്ങി വരവായ് മഴപ്പടികൾ തിരികെത്താണ്ടി ഉ
You may also like
Slide 1 of 10
തിരുവഞ്ചിക്കോട് യക്ഷിക്കാവ് cover
gölgedeki nah çeken üç harfli cover
FOLLOW?  cover
നിഗൂഢം cover
സേതുബന്ധനം cover
ഭയം cover
F.B. cover
തീരം  cover
ഭാര്യ  cover
പെണ്ണാൾ അവൾ  cover

തിരുവഞ്ചിക്കോട് യക്ഷിക്കാവ്

7 parts Complete

തിരുവഞ്ചിക്കോട് എന്ന ഗ്രാമം ഒരു കാലത്തു തിരുവഞ്ചിക്കോട് മനയുടെ അധീശതയിൽ ആയിരുന്നു. തിരുവഞ്ചിക്കോട് ദേശം എന്നായിരുന്നു അന്ന് പേര്. തിരുവാങ്കുർ രാജ വംശത്തിന്റെ പ്രധാന തന്ത്രിമാർ, പ്രശസ്തരായ മാന്ത്രികന്മാർ ഒക്കെ ആയിരുന്നു അവർ. തമിഴ്നാട് അതിർത്തിയ്ക്കു അടുത്തായിരുന്നു സ്ഥലം. ഇന്നവിടെ അവരുടെ ആരും ഇല്ല. ആ ഇല്ലവും പറമ്പും മാത്രം, ചുറ്റുമുള്ള അവാര്ഡ് വസ്തു എല്ലാം വിട്ടു അവരുടെ കുടുംബം ബാക്കി ഉള്ളവർ ഇന്ത്യ തന്നെ വിട്ടു പോയി. ആ വസ്തു പ്രധാനമായും ഒരു കോൺട്രാക്ടർ ആണ് വാങ്ങിയത്. അയാളുടെ കയ്യിൽ നിന്നും അത് നാല് വലിയ ബംഗ്ലാവ് ആയി പണിതു വാങ്ങി. ഒരാൾ ഒരു പട്ടാളത്തിലെ കേണൽ വിരമിച്ചിട്ടു അവിടെ വന്നു വിശ്രമ ജീവിതത്തിനായി. രണ്ടാമൻ ഒരു ഐ ടി കാരനും അയാളുടെ അച്ഛനും അമ്മയും വിവാഹ മോചനം നേടിയ സഹോദരിയും അവരുടെ 2 വയസ്സുകാരൻ കുഞ്ഞും. അച്ഛനും