അച്ഛൻ മരിച്ചതിനു ശേഷം അമ്മയെ ഒരു തമിഴൻ വിവാഹം ചെയ്തു. അയാൾ തമിഴനായിരുന്നെങ്കിലും ഇവിടെത്തന്നെയാണ് കുറേ വർഷമായിട്ട്.ചെറിയച്ഛൻ(മൂർത്തി) നാട്ടിൽ പോവാറില്ല. കഠിനാദ്ധ്യോനി, കാഴ്ച്ചയിൽ ഒരു മലയാളി.മൂർത്തിയോടൊപ്പമുള്ള ജിഷ്ണുവിന്റെയും അമ്മയുടെയും സുഖജീവിതത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. പല വിധ ലഹരികൾക്കടിമ ആയിരുന്നു അയാൾ. മകനെയും അമ്മയേയും മൂർത്തി എന്നും ഉപദ്രവിക്കുവാൻ തുടങ്ങി - തന്റേതല്ലാത്ത കുഞ്ഞിനെ ഞാനെന്തിനു ചുമക്കണം' എന്ന ചിന്ത അയാളെ ക്രൂരനാക്കി.
YOU ARE READING
ഒരു കൊടൈക്കനാൽ യാത്രയിൽ
Short Storyകൊടൈക്കനാലിൽ ഒരു തടാകത്തിനരികെ ഞാനും സുഹൃത്തുക്കളും സൈക്കിൾ സവാരി നടത്തുമ്പോഴാണ് ജിഷ്ണുവിനെ ആദ്യമായ് കാണുന്നത്.ഏകദേശം 12 വയസ്സ്. എന്റെ സൈക്കിളിൽ ഇരിക്കട്ടെ എന്നു ചോദിച്ചു. ഞാൻ നിർത്തിയപ്പോഴേക്കും അവൻ ചാടിക്കയറി